MARIOLOGY

വണക്കമാസം 31 ാം തീയതി

ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്കുണ്ട്. ആദ്ധ്യാത്മിക ജീവിതത്തില്‍ വേണ്ടവിധം നാം പക്വത പ്രാപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക

വണക്കമാസം 30- ാം തീയതി

മറിയത്തിനുള്ള പ്രതിഷ്ഠ പ.കന്യക ത്രിലോക രാജ്ഞിയാണ്. സ്വര്‍ഗ്ഗത്തില്‍ മിശിഹാ രാജാവാണെങ്കില്‍ അവിടുത്തെ മാതാവായ പ.കന്യക രാജ്ഞിയായിരിക്കണം. ഇന്ന് ഭൗമിക രാജാക്കന്‍മാരുടെയും രാജ്ഞിയുടെയും സ്ഥാനമാനങ്ങളും പ്രതാപങ്ങളും

“ഉപയോഗിച്ചാല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആയുധമാണ് ജപമാല “

' ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ മാതാവ് ആവര്‍ത്തിച്ചുപറഞ്ഞ ഒരു കാര്യമുണ്ട്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. മെഡ്ജുഗോറിയായിലെ ദര്‍ശക മിരിയാന ഇക്കാര്യം മറ്റുള്ളവരോട് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.

മാതാവിന്‍റെ വണക്കമാസം ഇരുപത്തിയൊന്‍പതാം ദിവസം,

യഥാര്‍ത്ഥമായ മരിയഭക്തി ദൈവജനനിയായ കന്യാമറിയത്തിന് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അവളുടെ നേരെ ശരിയായ ഭക്തി ഉളവാകുകയുള്ളൂ. ദൈവജനനി, സഹരക്ഷക, ആദ്ധ്യാത്മിക മാതാവ്, സകല

വണക്കമാസം 28 ാം തീയതി

പാപികളുടെ സങ്കേതം ദൈവമാതാവായ പ.കന്യകാമറിയം പാപമാലിന്യം എല്‍ക്കാത്തവളാണ്. അമല‍മനോഹരിയായ പരിശുദ്ധ അമ്മയുടെ അതുല്യമായ വിശുദ്ധി അത്ഭുതാവഹമത്രേ. പാപത്താല്‍ തകര്‍ന്ന മാനവരാശിയെ രക്ഷിക്കുന്നതിനായി മേരി എത്ര വലിയ ത്യാഗമാണ് അനുഷ്ഠിച്ചത്. തന്‍റെ

ഏകാന്തത അനുഭവിക്കുകയാണോ, പരിശുദ്ധ അമ്മയുടെ സാന്നിധ്യം ശൂന്യത ഒഴിവാക്കും

ഏകാന്തത ഒരു പരിധിവരെ നല്ലതായി ചിലര്‍ക്ക് തോന്നിയേക്കാം.പക്ഷേ എല്ലാവരെയും സംബന്ധിച്ചിടത്തോളം ഏകാന്തത അത്ര നല്ലതല്ല. അതവരെ ശൂന്യരാക്കും. നിരാശരാക്കും. മാനുഷികമായി നമുക്കാരൊക്കെ ഉണ്ടെങ്കിലും ചില നേരങ്ങളിലെ ഏകാന്തതയ്ക്ക് പരിഹാരമുണ്ടാവുകയില്ല.

വണക്കമാസം 27 ാം തീയതി

പരിശുദ്ധ അമ്മ- സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ അനേകം വേദശാസ്ത്രജ്ഞന്മാരും വിശുദ്ധരും സംയുക്തമായി തീരുമാനിച്ചിരുന്നതുപോലെ ദൈവിക പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണ‍തയ്ക്കു മിശിഹാ കഴിഞ്ഞാല്‍ കന്യകാമറിയത്തിന്‍റെ യോഗ്യതകള്‍ വഴിയായിട്ടു കൂടിയാണ്

വണക്കമാസം 26- ാം തീയതി

പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ

മാതാവിനെതിരെ പളളിയില്‍ കയറി പ്രസംഗിച്ച ആളെ വിശ്വാസികള്‍ പുറത്താക്കി

മാതാവിനും ജപമാലയ്ക്കും എതിരെ പ്രസംഗിക്കാന്‍ പള്ളിയിലെത്തിയ ടിക് ടോക് താരം റിയാന്‍ ഫോളിയെ വിശ്വാസികള്‍ പുറത്താക്കി. ജപമാലയെന്നത് ദൈവദൂഷണമാണെന്നും യേശുക്രിസ്തുവിനെ അറിഞ്ഞുകഴിയുമ്പോള്‍ മാതാവ് ഒന്നുമല്ലെന്നും പറഞ്ഞ റിയാന്‍ ഫോളിയെയാണ് രണ്ടു

വണക്കമാസം 25 ാം തീയതി

പ.കന്യകയുടെ മരണം എല്ലാ മനുഷ്യരും മരണ നിയമത്തിന് അധീനരാണ്. മരണം പാപത്തിന്‍റെ ശിക്ഷയാണ്. തന്നിമിത്തം അമലമനോഹരിയായ മറിയം മരണ നിയമത്തിന് വിധേയയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും പ.കന്യക മരിച്ചു എന്നുള്ള പ്രബലമായ വിശ്വാസം സഭയില്‍

വണക്കമാസം 24- ാം തീയതി

പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനം കാല്‍വരിയിലെ കുരിശില്‍ ലോകപാപ പരിഹാരാര്‍ത്ഥം യേശു ജീവന്‍ ഹോമിച്ചു. ആദത്തെ നിദ്രയിലാഴ്ത്തി അദ്ദേഹത്തിന്‍റെ വാരിയെല്ലില്‍ നിന്നും ഹവ്വയെ ദൈവം രൂപപ്പെടുത്തിയതുപോലെ രണ്ടാമത്തെ ആദമായ മിശിഹായുടെ മരണ