MARIOLOGY

വണക്കമാസം പന്ത്രണ്ടാം ദിവസം, മരിയന്‍ പത്രത്തില്‍

ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന്‍ പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. "നന്മ നിറഞ്ഞവളെ, നിനക്കു സ്വസ്തി,

ദൈവമാതാവിനോടുള്ള വണക്കമാസം, പതിനൊന്നാം ദിവസം മരിയന്‍പത്രത്തില്‍

ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക ദൈവിക ദൗത്യ വാഹകനായ ഗബ്രിയേല്‍ ദൂതന്‍ മേരിയെ സമീപിച്ച് ദൈവവചനം അറിയിച്ചു. മറിയം ദൈവവചനം സ്വീകരിക്കുന്നതിനു എത്ര സന്നദ്ധയായിരുന്നു എന്ന്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. "നീ ഒരു പുത്രനെ

മരിയന്‍ പത്രത്തില്‍ വണക്കമാസം പത്താം ദിവസം

പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു

വണക്കമാസം ഒമ്പതാം ദിവസം; പരിശുദ്ധ കന്യകയുടെ വിവാഹം

പരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍ പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍ വസിച്ചിരുന്നവരോടു സ്‌നേഹാദരങ്ങളോടു കൂടിയാണ് അവള്‍ പെരുമാറിയിരുന്നത്. അക്കാലത്ത് യൗവ്വന പ്രായമായവര്‍ ദേവാലയത്തില്‍

വണക്കമാസം എട്ടാം ദിവസം; പരിശുദ്ധ കന്യകാമറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍

പരിശുദ്ധ കന്യകയില്‍ സകല‍ സുകൃതങ്ങളും അതിന്‍റെ ഏറ്റവും വലിയ പൂര്‍ണതയില്‍ പ്രശോഭിച്ചിരുന്നു. അവളുടെ വിശ്വാസം അജയ്യവും പ്രത്യാശ അചഞ്ചലവും സ്നേഹം തീവ്രഭാവത്തിലായിരുന്നു. ബാല്യകാലത്തില്‍ തന്നെ മേരി ഈ സുകൃതങ്ങള്‍ ഏറ്റവും തീക്ഷ്ണതയോടു കൂടി

സക്കറിയായെ ശിക്ഷിച്ച ദൈവം എന്തുകൊണ്ട് മറിയത്തെ ശിക്ഷിച്ചില്ല?

ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം പതിനെട്ടു മുതല്‍ 20 വരെയുള്ള തിരുവചനഭാഗങ്ങളിലാണ് സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് നാം വായിക്കുന്നത്. ലൂക്കായുടെ സുവിശേഷം അതേ അധ്യായത്തിന്റെ 26 മുതല്‍ 38 വരെയുള്ള ഭാഗങ്ങളിലാണ് യേശുവിന്റെ

വണക്കമാസം ഏഴാം ദിവസം; പരിശുദ്ധ കന്യകയുടെ വരപ്രസാദ യോഗ്യത

ദൈവം ഒരു വ്യക്തിയെ പ്രത്യേക ജോലിക്കോ, ദൗത്യനിര്‍വഹണത്തിനോ, ജീവിതാന്തസ്സിലേക്കോ തെരഞ്ഞെടുത്താല്‍ അതിനാവശ്യമായ ആധ്യാത്മികവും, മാനസികവും, ശാരീരികവുമായ ദാനങ്ങളാല്‍ ആ വ്യക്തിയെ സമലങ്കരിക്കുമെന്ന് വി. തോമസ്‌ അക്വിനാസ് പ്രസ്താവിച്ചിട്ടുണ്ട്.

വിശുദ്ധരെ വിളിക്കൂ,അവര്‍ക്കൊപ്പം ജപമാല ചൊല്ലൂ,അത്ഭുതം കാണാം

ശരിയാണ് ചിലപ്പോഴെങ്കിലും ജപമാലപ്രാര്‍ത്ഥന വിരസതപോലെ അനുഭവപ്പെടാറുണ്ട്. എന്നും ഒരേ പ്രാര്‍ത്ഥന.ഒരേ രീതി.. ഒരേ വാക്കുകള്‍. പതിവുപോലെ ചൊല്ലുന്നതുകൊണ്ട് ഹൃദയം കൊടുക്കാതെയും അധരവ്യായാമം പോലെ ജപമാല ചൊല്ലിത്തീര്‍ക്കാം. ഇങ്ങനെ ജപമാല

വണക്കമാസം ആറാം ദിവസം; പരിശുദ്ധ കന്യകയുടെ എളിമ

ലോകപരിത്രാതാവിന്‍റെ ആഗമനം സമീപിച്ചു എന്ന്‍ യഹൂദവിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. അതിനായി പലരും തങ്ങളെത്തന്നെ ഒരുക്കിയിരുന്നു. പലരും ദൈവമാതാവാകാനുള്ള മോഹനസ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ പരിശുദ്ധ മറിയം ദൈവമാതാവിന്‍റെ

വണക്കമാസം അഞ്ചാം തീയതി; പരിശുദ്ധ കന്യകയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു

വി.യോവാക്കിമിനും വി. അന്നാമ്മയ്ക്കും സന്താനഭാഗ്യമില്ലാതിരുന്നതിനാല്‍ അവര്‍ ഏറെ ദുഃഖാര്‍ത്തരായിരുന്നു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകളിലും ഉപവാസങ്ങളിലും സംപ്രീതനായി ദൈവം അവരെ അനുഗ്രഹിച്ചു.അവര്‍ക്ക് ഒരു പുത്രി ജനിച്ചു, മേരി എന്ന നാമധേയം

വണക്കമാസം മൂന്നാം ദിവസം; അമലോത്ഭവയായ പരിശുദ്ധ അമ്മ

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വഭാവാതീതമായ ദൗത്യത്തിനു വേണ്ടിയാണ്. സ്വാഭാവിക നന്മകള്‍ക്കു പുറമേ ദൈവികമായ പ്രസാദവരങ്ങളും ദാനങ്ങളും വഴി അവിടുന്ന് ദൈവിക ജീവനില്‍ മനുഷ്യന് ഭാഗഭാഗിത്വം നല്‍കിയിരുന്നു. ആദിമാതാപിതാക്കള്‍ക്കു ലഭിച്ച ദൈവികദാനം