SPIRITUAL LIFE

രോഗീലേപനം മരണാസന്നര്‍ക്ക് മാത്രമുള്ളതോ?

രോഗീലേപനത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അത് മരണാസന്നര്‍ക്ക് മാത്രം നല്കുന്നതാണ് എന്നത്. പക്ഷേ രോഗീലേപനം മരണാസന്നര്‍ക്ക് മാത്രമല്ല നല്കാവുന്നത്. രോഗമോ വാര്‍ദ്ധക്യമോ മൂലം ആരെങ്കിലും മരിക്കത്തക്ക സാഹചര്യത്തിലായാല്‍

ഭയപ്പെടരുതേ, ദൈവം പ്രതിഫലവുമായി വന്ന് നിങ്ങളെ രക്ഷിക്കും

പലവിധ കാര്യങ്ങളെയോര്‍ത്ത് ഭയപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? മക്കളുടെ ഭാവി, ജോലിക്കാര്യം, സാമ്പത്തികമായ കടബാധ്യതകള്‍.. രോഗങ്ങള്‍, പരീക്ഷ…ഇങ്ങനെ ഓര്‍ത്ത് ആശങ്കപ്പെടാനും തല്‍ഫലമായി ഭയത്തിന് കീഴടങ്ങാനും എത്രയെത്ര സാഹചര്യങ്ങളും

ദിവസം ആരംഭിക്കുന്നത് ഈ തിരുവചനങ്ങളോടെയാകട്ടെ…

ഒരു ദിവസത്തെ നല്ല ദിവസം ആക്കുന്നതിന് നല്ല ചിന്തകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പ്രത്യേകം പ്രസക്തിയുണ്ട്. നല്ല ചിന്തകളോടെയും പ്രാര്‍ത്ഥനകളോടെയും എണീറ്റുവരുന്നത് ആ ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന നല്ല അനുഭവം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു.

യൗസേപ്പിതാവിന്റെ വണക്കമാസം പത്തൊമ്പതാം തീയതി

"യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) വിശുദ്ധ യൌസേപ്പിതാവ് നല്‍മരണ മദ്ധ്യസ്ഥന്‍ മരണം കേവലം സ്വാഭാവിക പ്രതിഭാസമല്ല. അതിന് സനാതനമായ ഒരു

ഇവ അഞ്ചും ഉണ്ടെങ്കില്‍ കത്തോലിക്കാ ജീവിതം വിശുദ്ധമായി നയിക്കാനാവും

ആത്മീയയുദ്ധത്തില്‍ പോരാടാനും ജയിക്കാനും ഒരു കത്തോലിക്കന്‍ എല്ലാ ദിവസവും ഉപയോഗിക്കേണ്ട ആയുധങ്ങളെക്കുറിച്ചാണ് ഇവിടെ പറയാന്‍പോകുന്നത്. ബ്രൗണ്‍ കളറുള്ള ഉത്തരീയം പരിശുദ്ധ അമ്മയോടുളള ഭക്തിയുടെ പ്രകടനമാണ് ബ്രൗണ്‍കളറുളള ഉത്തരീയം.

ദാരിദ്ര്യകാലത്തേക്ക് സമ്പത്തു കരുതിവയ്ക്കണോ.. ഇങ്ങനെ ചെയ്താല്‍ മതി

സമ്പത്തു കാലത്ത് തൈ പത്തുവച്ചാല്‍ ആപത്തുകാലത്ത് കായ് പത്തുതിന്നാം എന്നാണ് ലോകം നമ്മോട് പറയുന്നത്. പക്ഷേ വചനം വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ നല്കുന്നത്. ദാരിദ്ര്യം കുറയ്ക്കാനും അല്ലെങ്കില്‍ ദാരിദ്ര്യകാലത്ത് ബു്ദ്ധിമുട്ട്

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി മാറ്റും: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി ദൈവം മാറ്റും. നിങ്ങളുടെ സഹോദരങ്ങള്‍, കുടുംബക്കാര്‍ ന ിങ്ങളെ വെറുക്കുന്നുണ്ടെങ്കില്‍, അവര്‍ പുറത്താക്കിയിട്ടുണ്ടെങ്കില്‍,

പ്രാര്‍ത്ഥനാസമയത്ത് ഈ തിന്മയില്‍ നിന്ന് ആത്മാവിനെ മുക്തമാക്കിയിരിക്കണം

എല്ലാവിധ തിന്മകളില്‍ നിന്നും മോചനം പ്രാപിച്ചായിരിക്കണം നാംപ്രാര്‍ത്ഥിക്കേണ്ടത്. എന്നാല്‍ ഈ തിന്മകളില്‍ വച്ചേറ്റവും വലുത് ഏതാണ്. ഏതു തിന്മയില്‍ നിന്നാണ് നാംഏറ്റവും അകന്ന് പ്രാര്‍ഥിക്കേണ്ടത്. വെറുപ്പാണ് ഈ തിന്മ. വെറുപ്പില്‍ നിന്നാണ് നാം

യൗസേപ്പിതാവിന്റെ വണക്കമാസം പതിനെട്ടാം ദിവസം

അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു" (മത്തായി 1:19). വിശുദ്ധ യൗസേപ്പിന്‍റെ സന്താപങ്ങള്‍ മനുഷ്യ ജീവിതത്തില്‍ എല്ലാവര്‍ക്കും സഹനം ഉണ്ടാകാറുണ്ട്.

ദൈവം അനുഗ്രഹങ്ങള്‍ ചൊരിയാന്‍ നാം എന്താണ് ചെയ്യേണ്ടത്?

ദൈവാനുഗ്രഹം എല്ലാവരുടെയും സ്വപ്‌നവും ആഗ്രഹവുമാണ്. ദൈവാനുഗ്രഹം നേടാന്‍ നേര്‍ച്ചകാഴ്ചകള്‍ നേരുന്നവരും ഉപവാസമെടുക്കുന്നവരും നൊവേനകളില്‍ പങ്കെടുക്കുന്നവരും ധാരാളം. പക്ഷേ ഇങ്ങനെയൊക്കെ ചെയ്തിട്ടും ദൈവാനുഗ്രഹം അപ്രാപ്യമാണ് പലര്‍ക്കും.

യേശു ആവര്‍ത്തിച്ചുപറയുന്ന ഈ വാക്യം നമ്മെ ശക്തരാക്കും

ഭയമാണ് നമ്മെ പലകാര്യങ്ങളും ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്തു സംഭവിക്കും,എന്തെങ്കിലും അപകടമുണ്ടാവുമോ ഇങ്ങനെയെല്ലാം പലവിധ ഭയങ്ങള്‍ നമ്മെ പിടികൂടാറുണ്ട്. ജീവിതത്തില്‍ സന്ദേഹം ഉയര്‍ത്തുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍,