Browsing Category

POPE SPEAKS

പണവും അധികാരവും നമ്മെ അടിമകളാക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പണവും അധികാരവും നമ്മെ അടിമകളാക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവില്‍ സ്വാതന്ത്ര്യം കണ്ടെത്താന്‍ തടസ്സമായി നില്ക്കുന്ന പ്രലോഭനങ്ങളെക്കുറിച്ച് നാം ധ്യാനിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സമാധാനത്തിനും

വൈദികരുടെ പരിശീലനം സെമിനാരി ജീവിതത്തോടെ തീരുന്നില്ല; മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വൈദികര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ളവരല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൗരോഹിത്യത്തിന്റെയും ആത്മീയലൗകികതയുടെയും അപകടസാധ്യതകള്‍ക്കെതിരെ താന്‍ പലപ്പോഴും മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും എന്നാല്‍ ബഹുഭൂരിപക്ഷം

സമാധാന രാജ്ഞിയായ മറിയത്തോടു പ്രാര്‍ത്ഥിക്കുക:

വത്തിക്കാന്‍ സിറ്റി: വിശ്വശാന്തിക്കായി സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയത്തിരുനാള്‍ ആചരിച്ച ദിവസമായ ജൂണ്‍ 8 ന് സമാധാനത്തിനായി ഒരു നിമിഷം,

മുറിക്കപ്പെടുന്ന അപ്പമാകുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യം പോലെ മുറിക്കപ്പെടുന്ന അപ്പമാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശു അപ്പം മുറിക്കുന്ന കര്‍മ്മത്തെക്കുറിച്ച് സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നത അവന്‍ അവര്‍ക്ക് നല്കി എന്നതാണ്. ഈ വാക്കുകള്‍ നമ്മുടെ

മനുഷ്യഹൃദയത്തോടുള്ള ദൈവത്തിന്റെ അടങ്ങാത്ത ദാഹമാണ് ദിവ്യകാരുണ്യം: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: മനുഷ്യഹൃദയത്തോടുള്ള ദൈവത്തിന്റെ അടങ്ങാത്ത ദാഹമാണ് ദിവ്യകാരുണ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ യഥാര്‍ഥ സാന്നിധ്യമുണ്ട്. നമുക്കായി ദിവ്യകാരുണ്യം നല്കപ്പെട്ടിരിക്കുന്നത് ആരാധനയ്ക്കും

യുദ്ധം ക്രൂരതയാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുദ്ധം ക്രൂരതയാണ് എന്ന് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചകളിലെ പ്രതിവാര കൂടിക്കാഴ്ചയിലാണ് പാപ്പ യുദ്ധഭീകരതയെക്കുറിച്ച് വീണ്ടും സംസാരിച്ചത്. യുക്രൈയ്ന്‍, പാലസ്തീന്‍, ഇസ്രായേല്‍,

പ്രാര്‍ത്ഥന ഹൃദയപരിവര്‍ത്തനത്തിന് വഴികാട്ടും: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: പ്രാര്‍ത്ഥനയും ധ്യാനവും ഹൃദയപരിവര്‍ത്തനത്തിന് വഴികാട്ടിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തായ്‌ലന്റിലെ ബുദ്ധസന്യാസിമാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.. കത്തോലിക്കാസഭയും ബുദ്ധമതസമൂഹവും തമ്മിലുള്ള

രോഗികളെ പരിചരിക്കുന്നവര്‍ പ്രത്യാശയുടെ സാക്ഷികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: രോഗികളെ പരിചരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ പ്രത്യാശയുടെ സാക്ഷികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാലീയേറ്റീവ് കെയര്‍ അന്താരാഷ്ട്ര സിംബോസിയത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം

പരിശുദ്ധാത്മാവ് നമ്മില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവര്‍ സുവിശേഷം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അത് നിര്‍വഹിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കാറ്റിന്റെയും അഗ്നിയുടെയും രൂപത്തില്‍ പരിശുദ്ധാത്മാവ് നമ്മില്‍

നമുക്ക് ലഭിച്ച ദൈവവിളി എന്നും സ്വീകരിക്കുക : മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമുക്ക് ലഭിച്ച ദൈവവിളി എന്നും സ്വീകരിക്കേണ്ടതാണെന്നും ദൗത്യം ധീരതയോടെ നിറവേറ്റതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ലഭിച്ച വിളി സ്വീകരിക്കുകയെന്നത് നമ്മുടെ സമര്‍പ്പണത്തിന്റെയും ശുശ്രൂഷയുടെയും പ്രഥമ അടിസ്ഥാനമാണ്്.