Browsing Category

POPE SPEAKS

പുനരുത്ഥാനത്തിന്റെ വെളിച്ചം നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കട്ടെ: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പുനരുത്ഥാനത്തിന്റെ വെളിച്ചം നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുനരുത്ഥാനത്തിന്റെ വെളിച്ചം നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുകയും സ്വാഗതം ചെയ്യപ്പെടുകയും

ഓരോരുത്തര്‍ക്കും ഓരോ കഥകള്‍, പക്ഷേ കര്‍ത്താവ് നമുക്കായി കാത്തിരിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമുക്കെല്ലാവര്‍ക്കും ഓരോ കഥകളുണ്ടാവും. വലുതും ചെറുതുമായ പാപത്തിന്റെ കഥകള്‍. അതെന്തായാലും കര്‍ത്താവ് നമുക്കുവേണ്ടി കാത്തിരിക്കുന്നു. അവിടുന്ന് കരങ്ങള്‍ വിരിച്ചുപിടിച്ചു നമുക്കുവേണ്ടി നില്ക്കുന്നു ക്ഷമിക്കാന്‍

വിവേകമുള്ളവരാകുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിവേകം നന്മയിലേക്കു നയിക്കുകയും വിവേകി ദീര്‍ഘവീക്ഷണം പുലര്‍ത്തുകയും ചെയ്യുന്നതിനാല്‍ നാം ഓരോരുത്തരും വിവേകികളായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രതിവാര പൊതുദര്‍ശനത്തില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.

കര്‍ത്താവുമായി സൗഹൃദത്തിലാകൂ, ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തൂ: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കര്‍ത്താവുമായുള്ള സൗഹൃദം നമ്മുടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍സഹായിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത്

കുമ്പസാരം ക്രൈസ്തവ അസ്തിത്വത്തിന്റെ അടിസ്ഥാനം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുമ്പസാരം ക്രൈസ്തവ അസ്തിത്വത്തിന്റെ അടിസ്ഥാനമാണെന്നും അതൊരിക്കലും ഒരു ഭക്താഭ്യാസമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവിനു വേണ്ടിയുള്ള 24 മണിക്കൂര്‍ എന്ന പ്രാര്‍ത്ഥനാ അനുതാപ ശുശ്രൂഷാചരണ വേളയില്‍

കര്‍ത്താവിന്റെ ദാനങ്ങളുടെ മൂര്‍ത്തിമഭാവങ്ങളാണ് കുരിശിലും കുര്‍ബാനയിലും കാണാന്‍ കഴിയുന്നത്:…

വത്തിക്കാന്‍ സിറ്റി: നമുക്ക് വേണ്ടുന്നതെല്ലാം നല്കുന്ന കര്‍ത്താവിന്റെ ദാനങ്ങളുടെ മൂര്‍ത്തിമഭാവമാണ് കുരിശിലും കുര്‍ബാനയിലും നമുക്ക് കാണാന്‍ സാധിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിനമേരിക്കയിലെ സഭകളെ സഹായിക്കുന്ന വിവിധ സംഘടനകളുടെ

കുഞ്ഞുങ്ങള്‍ കുടുംബങ്ങളുടെയും ലോകത്തിന്റെയും ആനന്ദം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങള്‍ കുടുംബങ്ങളുടെയും ലോകത്തിന്റെയും ആനന്ദമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 25,26 തീയതികളിലായി റോമില്‍ നടക്കുന്ന കുട്ടികള്‍ക്കായുള്ള പ്രഥമ ലോകദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. ദൈവദൃഷ്ടിയില്‍

യാഥാര്‍ത്ഥ്യത്തിന് നേരെ മുഖംതിരിക്കരുത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യാഥാര്‍ത്ഥ്യങ്ങളുടെ നേരെ മുഖംതിരിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നോമ്പുകാലം അനുഗ്രഹപ്രദമാകാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നോമ്പ് അനുഗ്രഹപ്രദമാകാനുള്ള

നോമ്പുകാലം ഫലദായകമാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍

നോമ്പുകാലം ഫലദായകവും ദൈവേഷ്ടപ്രകാരവുമാകാന്‍ നാം എന്താണ് ചെയ്യേണ്ടത്? ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്ന ചില കാര്യങ്ങള്‍ ഇപ്രകാരമാണ്: ദൈവത്തിന്റെ അപരിമേയമായ കരുണയുടെ സ്വീകര്‍ത്താക്കളായ നാം ആ കരുണ മറ്റുള്ളവരോടും കാണിക്കുക. ദൈവത്തിന്റെ കരുണയാണ്

നോമ്പുകാലത്ത് എല്ലാവരും പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിലേക്ക് തിരികെ വരണം

വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് എല്ലാവരും പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിലേക്ക് തിരികെവരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുക്ക് നമ്മിലേക്ക് തന്നെ നോക്കാനും നമ്മുടെ ആഴമേറിയ ആഗ്രങ്ങളും വിഷമങ്ങളും ബലഹീനതകളും പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന്