Browsing Category

MARIOLOGY

മരിയഭക്തിയില്‍ വളരണമെന്നാഗ്രഹമുണ്ടോ? ഇതാ ചില നിര്‍ദ്ദേശങ്ങള്‍

ക്രൈസ്തവസഭയില്‍ ആദിമകാലം മുതല്‍ക്കേ ഉണ്ടായിരുന്ന ഒന്നാണ് മരിയഭക്തി. കുരിശില്‍ കിടന്നുകൊണ്ട് ഈശോ യോഹന്നാന് അമ്മയെ ഏല്പിച്ചുകൊടുത്തതു മുതല്‍ ഈ ഭക്തിയുടെ തുടക്കം കുറിച്ചിട്ടുണ്ട്. മരിയഭക്തിയുടെ പ്രധാനഭാഗമാണ് മറിയത്തോടുള്ള

വണക്കമാസം പതിനാറാം തീയതി

ഉണ്ണീശോയുടെ പിറവി പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്‍ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര

മരിയന്‍ പത്രത്തില്‍ വണക്കമാസം പതിനഞ്ചാം തീയതി

ബദ് ലഹേമിലേക്കുള്ള യാത്ര പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനെ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന്‍ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു.

പ്രാര്‍ത്ഥിക്കുമ്പോള്‍ ലാളിത്യത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണേ…

നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഒരിക്കലും കടന്നുവരാനിടയില്ലാത്ത വിഷയമാണ് ഇത്. ലാളിത്യം. നാം ഒരിക്കലും ഇതിന് വേണ്ടി പ്രാര്‍ത്ഥിക്കാറില്ല. കാരണം ലളിതജീവിതം നയിക്കുക എന്നത് ഭൂരിപക്ഷവും ഇഷ്ടപ്പെടുന്ന കാര്യമല്ല. ഒരുപക്ഷേ പ്രശംസയ്ക്കും

ഞാനെപ്പോഴും നിന്റെ കൂടെയുണ്ട്… പരിശുദ്ധ അമ്മയുടെ ഈ വാക്കുകള്‍ വിശ്വസിക്കൂ

പരിശുദ്ധ അമ്മ നമ്മുടെ സ്വന്തം അമ്മയാണ്. ഒരു അമ്മ തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ എത്രത്തോളം ശ്രദ്ധാലുവാണോ അതുപോലെയാണ് അമ്മ നമ്മുടെ കാര്യത്തിലും ഇടപെടുന്നത്. കാരണം നാം അമ്മയുടെ മക്കളാണ്. പിഞ്ചുമക്കള്‍. മക്കള്‍ നടന്നുതുടങ്ങുമ്പോള്‍

വണക്കമാസം പതിനാലാം ദിവസം മരിയന്‍ പത്രത്തോടൊപ്പം

പരിശുദ്ധ കന്യകയുടെ സന്ദര്‍ശനം പ.കന്യക ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഉടനെ, അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുവാനായി യൂദയായിലെ ഒരു പട്ടണത്തിലേക്കു പോയി.അവള്‍ വാര്‍ദ്ധക്യ കാലത്ത്

മറിയത്തെ അനുകരിക്കാന്‍ നാം എന്തെല്ലാമാണ് ചെയ്യേണ്ടത്?

മറിയത്തെ യോഗ്യമാംവണ്ണം സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവരും സകല മാഹാത്മ്യങ്ങളും വര്‍ണ്ണിച്ച് അവളെ പുകഴ്ത്താന്‍ അഭിലഷിക്കുന്നവരും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മരിയാനുകരണം പറയുന്ന കാര്യങ്ങള്‍ ഇവയാണ്. ദൈവമക്കള്‍ക്കനുയുക്തമായ

മാതാവിന്റെ മുമ്പില്‍ നിന്ന് സാത്താന്‍ ഓടിപ്പോകാന്‍ കാരണം

മാതാവിന്റെ പേരുകേള്‍ക്കുമ്പോഴും മാതാവിനോടുള്ള പ്രര്‍ത്ഥനകള്‍ ചൊല്ലുമ്പോഴും സാത്താന്‍ ഓടിപ്പോകുന്നതായി പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് മാതാവിന്റെ പേരു കേള്‍ക്കുമ്പോള്‍ സാത്താന്‍ ഓടിപ്പോകുന്നത്?

ഫാത്തിമായിലെ ദര്‍ശനത്തിലൂടെ മാതാവ് പറഞ്ഞ മൂന്നുകാര്യങ്ങളുടെ പ്രസക്തി

ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ചരിത്രം നമുക്കെല്ലാവര്‍ക്കും അറിയാം. 1917 ലായിരുന്നു ഫാത്തിമാദര്‍ശനം.പക്ഷേ വര്‍ഷമിത്രകഴിഞ്ഞിട്ടും മാതാവിന്റെ ദര്‍ശനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. മാതാവ് പറഞ്ഞ കാര്യങ്ങളുടെയും. മാതാവിന്റെ

വണക്കമാസം പതിമൂന്നാം ദിവസം, മരിയന്‍ പത്രത്തില്‍

ദൈവമാതാവിന്‍റെ അതിശ്രേഷ്ഠ മാതൃത്വം മാതൃത്വം ശ്രേഷ്ഠമാണെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്ഠവും അത്യുന്നതവുമാണ്. തിരുസഭ കന്യാമറിയത്തെ വിവിധ നാമങ്ങളില്‍ വിളിച്ചപേക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റം ഉത്കൃഷ്ടവും മഹത്തരവുമായത് ദൈവമാതാവ്