Browsing Category

MARIOLOGY

പരിശുദ്ധ കന്യാമറിയത്തിന് എന്തുകൊണ്ടാണ് കത്തോലിക്കര്‍ വലിയ പ്രാധാന്യം നല്കുന്നത്?

കത്തോലിക്കര്‍ പരിശുദ്ധ മറിയത്തെ ഒരിക്കലും ആരാധിക്കുന്നില്ല. ആരാധന ദൈവത്തിന് മാത്രമുള്ളതാണെന്നാണ് കത്തോലിക്കര്‍ വിശ്വസിക്കുന്നത്. എന്നാല്‍ പരിശുദ്ധ മറിയത്തിന് കത്തോലിക്കര്‍ വലിയ പ്രാധാന്യവും ബഹുമാനവും സ്‌നേഹവും നല്കുന്നുണ്ട്. അത്

മടുപ്പ് അനുഭവപ്പെടുന്നുണ്ടോ, പരിഹരിക്കാന്‍ പരിശുദ്ധ അമ്മ പറയുന്നത് കേള്‍ക്കൂ…

ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടാത്ത ആരെങ്കിലുമുണ്ടാവുമോ..ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ അകാരണമായ മടുപ്പ്, ജോലി ചെയ്യാനുള്ള വിരസത, ബന്ധങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിലുളള താല്പര്യക്കുറവ്, ഒന്നിനോടും താല്പര്യമില്ലായ്മ..ഇത്തരം

അമ്മമാര്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കൂ, വിശുദ്ധരായ മക്കള്‍ ജനിക്കും

ഫ്രാന്‍സിലെ ലൂയിസ് രാജാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ, ജ്ഞാനത്തിലും വിശുദ്ധിയിലും ഫ്രാന്‍സിനെ നയിച്ച രാജാവായിരുന്നു ലൂയിസ്. ലൂയിസിന്റെ ജ്ഞാനവും ജീവിതവിശുദ്ധിയും പരിശുദ്ധ മറിയത്തോടുളള ഭക്തിയില്‍ അധിഷ്ഠിതമായി രൂപപ്പെട്ടതാണെന്നാണ്

വണക്കമാസം 31 ാം തീയതി

ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്കുണ്ട്. ആദ്ധ്യാത്മിക ജീവിതത്തില്‍ വേണ്ടവിധം നാം പക്വത പ്രാപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ.കന്യകയ്ക്ക് നമ്മുടെ

വണക്കമാസം 30- ാം തീയതി

മറിയത്തിനുള്ള പ്രതിഷ്ഠ പ.കന്യക ത്രിലോക രാജ്ഞിയാണ്. സ്വര്‍ഗ്ഗത്തില്‍ മിശിഹാ രാജാവാണെങ്കില്‍ അവിടുത്തെ മാതാവായ പ.കന്യക രാജ്ഞിയായിരിക്കണം. ഇന്ന് ഭൗമിക രാജാക്കന്‍മാരുടെയും രാജ്ഞിയുടെയും സ്ഥാനമാനങ്ങളും പ്രതാപങ്ങളും

മാതാവിന്‍റെ വണക്കമാസം ഇരുപത്തിയൊന്‍പതാം ദിവസം,

യഥാര്‍ത്ഥമായ മരിയഭക്തി ദൈവജനനിയായ കന്യാമറിയത്തിന് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അവളുടെ നേരെ ശരിയായ ഭക്തി ഉളവാകുകയുള്ളൂ. ദൈവജനനി, സഹരക്ഷക, ആദ്ധ്യാത്മിക മാതാവ്, സകല

വണക്കമാസം 28 ാം തീയതി

പാപികളുടെ സങ്കേതം ദൈവമാതാവായ പ.കന്യകാമറിയം പാപമാലിന്യം എല്‍ക്കാത്തവളാണ്. അമല‍മനോഹരിയായ പരിശുദ്ധ അമ്മയുടെ അതുല്യമായ വിശുദ്ധി അത്ഭുതാവഹമത്രേ. പാപത്താല്‍ തകര്‍ന്ന മാനവരാശിയെ രക്ഷിക്കുന്നതിനായി മേരി എത്ര വലിയ ത്യാഗമാണ് അനുഷ്ഠിച്ചത്. തന്‍റെ

വണക്കമാസം 27 ാം തീയതി

പരിശുദ്ധ അമ്മ- സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ അനേകം വേദശാസ്ത്രജ്ഞന്മാരും വിശുദ്ധരും സംയുക്തമായി തീരുമാനിച്ചിരുന്നതുപോലെ ദൈവിക പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണ‍തയ്ക്കു മിശിഹാ കഴിഞ്ഞാല്‍ കന്യകാമറിയത്തിന്‍റെ യോഗ്യതകള്‍ വഴിയായിട്ടു കൂടിയാണ്

വണക്കമാസം 26- ാം തീയതി

പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ

ബൈബിളിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ദര്‍ശനത്തില്‍ മാതാവ് കരഞ്ഞത് എന്തുകൊണ്ട്?

മെഡ്ജുഗോറിയായില്‍ മാതാവ് നല്കിയ ദര്‍ശനത്തിലാണ് മാതാവ് ഇപ്രകാരം കരഞ്ഞത്. സാധാരണയായി മാതാവ് ദര്‍ശനങ്ങളില്‍ സന്തോഷവതിയാണ്. പക്ഷേ ഇവിടെ ബൈബിളിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മാതാവ് കരയുകയായിരുന്നുവത്രെ. അതിനുള്ള കാരണമായി മാതാവ് പറഞ്ഞത്