Browsing Category

മാതാവിന്റെ വണക്കമാസം

ദൈവമാതാവിനോടുള്ള വണക്കമാസം, പതിനൊന്നാം ദിവസം മരിയന്‍പത്രത്തില്‍

ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക ദൈവിക ദൗത്യ വാഹകനായ ഗബ്രിയേല്‍ ദൂതന്‍ മേരിയെ സമീപിച്ച് ദൈവവചനം അറിയിച്ചു. മറിയം ദൈവവചനം സ്വീകരിക്കുന്നതിനു എത്ര സന്നദ്ധയായിരുന്നു എന്ന്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. "നീ ഒരു പുത്രനെ

മരിയന്‍ പത്രത്തില്‍ വണക്കമാസം പത്താം ദിവസം

പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു

മാതാവിനോടുള്ള വണക്കമാസ പ്രാര്‍ത്ഥനകള്‍ ഇന്നുമുതല്‍ മരിയന്‍ പത്രത്തില്‍

കത്തോലിക്കാ വിശ്വാസികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ദിവസങ്ങളാണ് മാതാവിനോടുള്ള വണക്കമാസപ്രാര്‍ത്ഥനകളുടെ ദിനങ്ങള്‍. മെയ് ഒന്നു മുതല്‍ ആരംഭിക്കുന്ന മെയ്മാസ വണക്കം കേരള കത്തോലിക്കാ കുടുംബങ്ങളുടെ മുഖമുദ്രയായിരുന്നു. മാതാവിന്‍റെ രൂപത്തിന്

മരിയന്‍ പത്രത്തില്‍ വണക്കമാസം ഒന്പതാം ദിവസം

പരിശുദ്ധ കന്യകയുടെ വിവാഹം പരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍ പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍ വസിച്ചിരുന്നവരോടു സ്‌നേഹാദരങ്ങളോടു കൂടിയാണ് അവള്‍ പെരുമാറിയിരുന്നത്. അക്കാലത്ത്

വണക്കമാസം എട്ടാം ദിവസം മരിയന്‍ പത്രത്തില്‍

പരിശുദ്ധ കന്യകാമറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍ പരിശുദ്ധ കന്യകയില്‍ സകല‍ സുകൃതങ്ങളും അതിന്‍റെ ഏറ്റവും വലിയ പൂര്‍ണതയില്‍ പ്രശോഭിച്ചിരുന്നു. അവളുടെ വിശ്വാസം അജയ്യവും പ്രത്യാശ അചഞ്ചലവും സ്നേഹം തീവ്രഭാവത്തിലായിരുന്നു.

വണക്കമാസം ഏഴാം ദിവസം മരിയന്‍ പത്രത്തോടൊപ്പം

പരിശുദ്ധ കന്യകയുടെ വരപ്രസാദ യോഗ്യത ദൈവം ഒരു വ്യക്തിയെ പ്രത്യേക ജോലിക്കോ, ദൗത്യനിര്‍വഹണത്തിനോ, ജീവിതാന്തസ്സിലേക്കോ തെരഞ്ഞെടുത്താല്‍ അതിനാവശ്യമായ ആധ്യാത്മികവും, മാനസികവും, ശാരീരികവുമായ ദാനങ്ങളാല്‍ ആ വ്യക്തിയെ സമലങ്കരിക്കുമെന്ന് വി.

മരിയന്‍ പത്രത്തില്‍ മാതാവിനോടുള്ള വണക്കമാസം ആറാം ദിവസം

പരിശുദ്ധ കന്യകയുടെ എളിമ ലോകപരിത്രാതാവിന്‍റെ ആഗമനം സമീപിച്ചു എന്ന്‍ യഹൂദവിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. അതിനായി പലരും തങ്ങളെത്തന്നെ ഒരുക്കിയിരുന്നു. പലരും ദൈവമാതാവാകാനുള്ള മോഹനസ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ പരിശുദ്ധ മറിയം

മരിയന്‍ പത്രത്തില്‍ വണക്കമാസം അഞ്ചാം ദിവസം

പരിശുദ്ധ കന്യകയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു വി.യോവാക്കിമിനും വി. അന്നാമ്മയ്ക്കും സന്താനഭാഗ്യമില്ലാതിരുന്നതിനാല്‍ അവര്‍ ഏറെ ദുഃഖാര്‍ത്തരായിരുന്നു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകളിലും ഉപവാസങ്ങളിലും സംപ്രീതനായി ദൈവം അവരെ

മരിയന്‍ പത്രത്തോടൊപ്പം വണക്കമാസം നാലാം ദിവസത്തിലേക്ക്…

പരിശുദ്ധ കന്യകയുടെ ജനനം പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതാപിതാക്കന്മാര്‍ വി.യൊവാക്കിമും വി.അന്നായുമാണെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു. വി. യാക്കോബിന്‍റെ സുവിശേഷത്തില്‍ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

വണക്കമാസം മൂന്നാം ദിവസം,മരിയന്‍ പത്രത്തില്‍

അമലോത്ഭവയായ പരിശുദ്ധ അമ്മ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വഭാവാതീതമായ ദൗത്യത്തിനു വേണ്ടിയാണ്. സ്വാഭാവിക നന്മകള്‍ക്കു പുറമേ ദൈവികമായ പ്രസാദവരങ്ങളും ദാനങ്ങളും വഴി അവിടുന്ന് ദൈവിക ജീവനില്‍ മനുഷ്യന് ഭാഗഭാഗിത്വം നല്‍കിയിരുന്നു.