Browsing Category

SPIRITUAL LIFE

ശരീരത്തിൽ അതികഠിനമായ വേദനകൾ അനുഭവിക്കുന്ന വരാണോ ? ഈ വിശുദ്ധയോട് മാധ്യസ്ഥം യാചിക്കൂ

ജീവിതം ചിലപ്പോള്‍ ചിലരോടെങ്കിലും പരുഷമായ രീതിയില്‍ പെരുമാറുന്നുണ്ടാവും.വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടത്തിക്കൊണ്ടുപോകുന്നുമുണ്ടാകും. എന്തിന് ജീവിക്കണംഎന്നുംഎങ്ങനെ ജീവിക്കണമെന്നുമുള്ള ചിന്തകള്‍ പോലും ഉണ്ടായെന്നിരിക്കും. ഇങ്ങനെ ജീവിതം

എതിരാളികളില്‍ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങള്‍ ദൈവത്തില്‍ നിന്നുള്ള അടയാളങ്ങളോ?

എതിരാളികളുടെ, ശത്രുക്കളുടെ പല ആക്രമണങ്ങള്‍ക്കും തിരിച്ചടികള്‍ക്കും മുമ്പില്‍ പതറിപ്പോയിട്ടുള്ളവരാണ് നാം ഓരോരുത്തരും. ദൈവം നമ്മെ ഉപേക്ഷിച്ചുവോ എന്നുപോലുമുള്ള സംശയങ്ങള്‍ പലപ്പോഴും ഇ്ത്തരം അവസരങ്ങളില്‍ ഉടലെടുക്കാറുമുണ്ട്. പക്ഷേ വിശുദ്ധ

പരിശുദ്ധാത്മാവിനോടുള്ള നൊവേന- സമാപനദിവസം- മരിയന്‍ പത്രത്തില്‍

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും

ദൈവാനുഗ്രഹം പ്രാപിക്കാം, ഈ വചനങ്ങൾ ഓർമയിൽ വെക്കൂ…പ്രാർത്ഥിക്കൂ.

ദൈവത്തില്‍ നിന്ന് അനുഗ്രഹം തേടാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? വചനത്തോളം ശക്തിയുള്ള മറ്റൊന്ന് ഇല്ലതാനും. ദൈവാനുഗ്രഹം പ്രാപിക്കാന്‍ നമുക്ക് മുന്നിലുള്ള എളുപ്പവഴികളിലൊന്ന് വിശ്വാസത്തോടെയും വിശുദ്ധിയോടെയും വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുക

ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ സല്‍പ്രവൃത്തികള്‍ ചെയ്യണം,തിരുവചനം ഓര്‍മ്മിപ്പിക്കുന്നു

ദൈവത്തില്‍ വിശ്വാസമുളളവരാണ് നാം എല്ലാവരും. ഈ ചെറിയ കുറിപ്പ് വായിക്കുന്നതും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതുപോലും ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഭാഗമായാണ്. കാരണം ആത്മീയമായ കാര്യങ്ങളാണല്ലോ ഇതില്‍ പറയുന്നത്. എന്നാല്‍ നാം നമ്മുടെ

റോമിന്റെ അപ്പസ്‌തോലനായ വിശുദ്ധ ഫിലിപ്പ് നേരി

വിശുദ്ധ ഫിലിപ്പ് നേരി അറിയപ്പെടുന്നത് റോമിന്റെ അപ്പസ്‌തോലന്‍ എന്ന പേരിലാണ്. അതോടൊപ്പം മറ്റൊരു പേരു കൂടി വിശുദ്ധനുണ്ട്. സന്തോഷത്തിന്റെ മാധ്യസ്ഥന്‍ എന്നതാണ് അത്. ഫലിതരസികനായിരുന്നു ഈ വിശുദ്ധന്‍. എന്നാല്‍ ഇപ്പോഴത്തെ കൊമേഡിയന്മാരുടെ

പരിശുദ്ധാത്മാവിനോടുള്ള നൊവേന- എട്ടാം ദിവസം- മരിയന്‍ പത്രത്തില്‍

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും

അമ്മമാര്‍ക്ക് മാതൃകയാക്കാവുന്ന നാല് അമ്മവിശുദ്ധര്‍

. ഒരു ദിവസം മാത്രം പ്രത്യേകമായി ഓര്‍മ്മിക്കേണ്ട പ്രധാനപ്പെട്ടവ്യക്തിയാണോ അമ്മ? ഒരു കുട്ടിയുടെ ജീവിതത്തില്‍ അപ്പനെക്ക്ാളേറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തി അമ്മയാണ്. ഈ സാഹചര്യത്തില്‍ ചില അമ്മ വിശുദ്ധരെ പരിചയപ്പെടുന്നത്

പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഏഴാം ദിവസം- മരിയന്‍ പത്രത്തില്‍

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും

ഈ രണ്ടു ഹീബ്രു വാക്കുകള്‍ ക്രൈസ്തവര്‍ക്കെല്ലാം സുപരിചിതം

അരാമിക് ഭാഷയിലായിരുന്നു ഈശോ സംസാരിച്ചിരുന്നത്. ഒന്നാം നൂറ്റാണ്ടില്‍ പാലസ്തീനില്‍ പൊതുവെ പ്രചാരത്തിലുണ്ടായിരുന്ന ഭാഷയായിരുന്നു അരാമിക്. സെമിറ്റിക് ഭാഷയായിരുന്നു അത്. എങ്കിലും ഈശോയ്ക്ക് ഹീബ്രു ഭാഷയിലും അറിവുണ്ടായിരുന്നു, ഹീബ്രുവിലെ ഒന്ന്