Browsing Category

FAMILY

മാതാപിതാക്കളേ മക്കളെ അനുഗ്രഹിക്കാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് യോഗ്യത?

ദൈവത്തില്‍ നിന്ന് സമ്മാനം കിട്ടാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനകളോ ആഗ്രഹങ്ങളോ ഒക്കെയാണ് അനുഗ്രഹങ്ങള്‍ എന്ന് പറയാം. ഒരാളെ നാം അനുഗ്രഹിക്കുമ്പോള്‍ അതാണ് ലക്ഷ്യമാക്കുന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്നാണ് ഓരോ തവണയും നാം മറ്റൊരാള്‍ക്കുവേണ്ടി

സ്വന്തം കുടുംബത്തിന് വേണ്ടി ഈ തിരുവചനങ്ങള്‍ ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കാമോ?

അവര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കും. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന ശ്രവിക്കണമേ. യാക്കോബിന്റെ ദൈവമേ ചെവിക്കൊള്ളണമേ! വാത്സല്യഭാജനമേ നിന്റെ ആത്മാവ്

കുടുംബസമാധാനവും മനസ്സമാധാനവും ഇല്ലാതെ വലയുകയാണോ, സമാധാനം നേടാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ മതി

കുടുംബസമാധാനം ഇല്ലാതെ വരുമ്പോള്‍ സ്വഭാവികമായും മനസ്സമാധാനവും നഷ്ടപ്പെടും. മനസ്സമാധാനം ഇല്ലാതാകുമ്പോള്‍ കുടുംബത്തിലും അസമാധാനം നിറയും. രണ്ടും പരസ്പരബന്ധിതമാണ്. പല വിധ കാരണങ്ങള്‍ കൊണ്ടാണ് നമ്മുക്ക് സമാധാനം നഷ്ടപ്പെടുന്നത്.

നല്ല ഭര്‍ത്താവാകണോ, യൗസേപ്പിതാവിന്റെ ഈ ഗുണങ്ങള്‍ മനസ്സിലാക്കൂ

ഐഡിയല്‍ ഹസ്ബന്റ്. യൗസേപ്പിതാവ് അങ്ങനെയും കൂടിയായിരുന്നു. നസ്രത്തിലെ ആ കുടുംബം തിരുക്കുടുംബമായത് യൗസേപ്പിതാവ മാതൃകാഭര്‍ത്താവ് ആയതുകൊണ്ടായിരുന്നു. യൗസേപ്പിതാവ് എന്ന ഭര്‍ത്താവിന്റെ ഗുണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അത് ലോകത്തിലെ

കുടുംബത്തില്‍ ആനന്ദമുണ്ടാകണോ.. ഇതാ ഏകമാര്‍ഗ്ഗം

കുടുംബജീവിതത്തിലെ ആനന്ദമാണ് എല്ലാവരുടെയും ആഗ്രഹം. ഭൗതികമായ നേട്ടങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലുംകുടുംബത്തില്‍ സന്തോഷമില്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. ഭൗതികസാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയൊരിക്കലും കുടുംബത്തില്‍ സന്തോഷം

മക്കള്‍ക്കുവേണ്ടി ചൊല്ലി പ്രാര്‍ത്ഥിക്കേണ്ട തിരുവചനങ്ങള്‍

എല്ലാ ദിവസവും താഴെപ്പറയുന്ന വചനത്തിന്റെ ശക്തിയാല്‍ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമോ?നമ്മുടെ മക്കള്‍ എല്ലാവിധത്തിലും ശക്തരും ധീരരുമായി മാറുന്നതിന് നാം സാക്ഷികളാകും. അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും. സത്യസന്ധരുടെ തലമുറ

നിങ്ങള്‍ സന്തോഷമുളള ദമ്പതികളാണോ?

ദാമ്പത്യബന്ധത്തില്‍ എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷവും സംതൃപ്തിയുമാണ്. പക്ഷേ സന്തോഷവും സംതൃപ്തിയും മരീചികആകുന്ന അവസ്ഥയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ അടുത്തയിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത് ദാമ്പത്യജീവിതത്തില്‍ ഏറ്റവും കൂടുതല്‍

‘ഇന്റര്‍നെറ്റ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക’

വത്തിക്കാന്‍ സിറ്റി: ഇന്റര്‍ നെറ്റ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് കര്‍ദിനാള്‍ റവാസി. പൊന്തിഫിക്കല്‍ സാംസ്‌കാരിക കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്‌റായ കര്‍ദിനാള്‍ ജാന്‍ഫ്രാങ്കൊ റവാസി ആഗോള ഇന്റര്‍നെറ്റ് ദിനമായ ഫെബ്രുവരി ആറാം തീയതി നല്കിയ

വചനം കൊണ്ട് മക്കളെ നിറയ്ക്കൂ, അവര്‍ സല്‍സ്വഭാവികളാകും

വചനത്തിന്റെ ശക്തി അത്ഭുതാവഹമാണ്. നിറവേറപ്പെടുന്നതാണ് വചനം. അതുതന്നെയാണ് വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയും. ജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍,സന്ദര്‍ഭങ്ങളില്‍ വചനം നാം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്

ഒരാള്‍ക്ക് മറ്റൊരാളോട് പരിഭവമുണ്ടായാല്‍ എന്തു ചെയ്യണം?

മറ്റൊരാളോട് പരിഭവം തോന്നിയിട്ടില്ലാത്ത വ്യക്തികള്‍ ആരെങ്കിലുമുണ്ടാവുമോ?സംശയമാണ്. പലയിടങ്ങളില്‍ വ്യാപരിക്കുന്നവരാണ് നമ്മള്‍. കുടുംബത്തിലും ഓഫീസിലും മറ്റ് പൊതുഇടങ്ങളിലുമെല്ലാം. സ്വഭാവികമായും എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. നാം