Browsing Category

MARIOLOGY

ഏകാന്തത അനുഭവിക്കുകയാണോ, പരിശുദ്ധ അമ്മയുടെ സാന്നിധ്യം ശൂന്യത ഒഴിവാക്കും

ഏകാന്തത ഒരു പരിധിവരെ നല്ലതായി ചിലര്‍ക്ക് തോന്നിയേക്കാം.പക്ഷേ എല്ലാവരെയും സംബന്ധിച്ചിടത്തോളം ഏകാന്തത അത്ര നല്ലതല്ല. അതവരെ ശൂന്യരാക്കും. നിരാശരാക്കും. മാനുഷികമായി നമുക്കാരൊക്കെ ഉണ്ടെങ്കിലും ചില നേരങ്ങളിലെ ഏകാന്തതയ്ക്ക് പരിഹാരമുണ്ടാവുകയില്ല.

വണക്കമാസം 27 ാം തീയതി

പരിശുദ്ധ അമ്മ- സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ അനേകം വേദശാസ്ത്രജ്ഞന്മാരും വിശുദ്ധരും സംയുക്തമായി തീരുമാനിച്ചിരുന്നതുപോലെ ദൈവിക പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണ‍തയ്ക്കു മിശിഹാ കഴിഞ്ഞാല്‍ കന്യകാമറിയത്തിന്‍റെ യോഗ്യതകള്‍ വഴിയായിട്ടു കൂടിയാണ്

വണക്കമാസം 26- ാം തീയതി

പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ

മാതാവിനെതിരെ പളളിയില്‍ കയറി പ്രസംഗിച്ച ആളെ വിശ്വാസികള്‍ പുറത്താക്കി

മാതാവിനും ജപമാലയ്ക്കും എതിരെ പ്രസംഗിക്കാന്‍ പള്ളിയിലെത്തിയ ടിക് ടോക് താരം റിയാന്‍ ഫോളിയെ വിശ്വാസികള്‍ പുറത്താക്കി. ജപമാലയെന്നത് ദൈവദൂഷണമാണെന്നും യേശുക്രിസ്തുവിനെ അറിഞ്ഞുകഴിയുമ്പോള്‍ മാതാവ് ഒന്നുമല്ലെന്നും പറഞ്ഞ റിയാന്‍ ഫോളിയെയാണ് രണ്ടു

വണക്കമാസം 25 ാം തീയതി

പ.കന്യകയുടെ മരണം എല്ലാ മനുഷ്യരും മരണ നിയമത്തിന് അധീനരാണ്. മരണം പാപത്തിന്‍റെ ശിക്ഷയാണ്. തന്നിമിത്തം അമലമനോഹരിയായ മറിയം മരണ നിയമത്തിന് വിധേയയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും പ.കന്യക മരിച്ചു എന്നുള്ള പ്രബലമായ വിശ്വാസം സഭയില്‍

വണക്കമാസം 24- ാം തീയതി

പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനം കാല്‍വരിയിലെ കുരിശില്‍ ലോകപാപ പരിഹാരാര്‍ത്ഥം യേശു ജീവന്‍ ഹോമിച്ചു. ആദത്തെ നിദ്രയിലാഴ്ത്തി അദ്ദേഹത്തിന്‍റെ വാരിയെല്ലില്‍ നിന്നും ഹവ്വയെ ദൈവം രൂപപ്പെടുത്തിയതുപോലെ രണ്ടാമത്തെ ആദമായ മിശിഹായുടെ മരണ

വണക്കമാസം കൊണ്ട് സഭ എന്താണ് ലക്ഷ്യമാക്കുന്നത് ?

ഏതെങ്കിലും ഒരു പുണ്യവിഷയത്തെയോ വ്യക്തിയെയോ കേന്ദ്രീകരിച്ച് ഒരു നിശ്ചിതമാസം മുഴുവന്‍ അനുഷ്ഠിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും ഭക്ത്യാഭ്യാസവുമാണ് വണക്കമാസം. എന്നാല്‍ വണക്കമാസം കൊണ്ട് സഭ എന്താണ് ലക്ഷ്യമാക്കുന്നത്

വണക്കമാസം 23- ാം തീയതി

പരിശുദ്ധ അമ്മ- നമ്മുടെ ആദ്ധ്യാത്മിക മാതാവ് എല്ലാ ക്രിസ്ത്യാനികളും നൈസര്‍ഗികമായിത്തന്നെ പ.കന്യകയെ മാതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കന്യകാമറിയം യഥാര്‍ത്ഥത്തില്‍ നമ്മുടെ മാതാവാണെങ്കില്‍ അവള്‍ ഒരര്‍ത്ഥത്തില്‍ നമ്മെ ഉദരത്തില്‍

വണക്കമാസം 22 ാം തീയതി

സഹരക്ഷകയായ പരിശുദ്ധ അമ്മ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പരമോന്നതമായ സ്ഥാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. പക്ഷെ പാപത്താല്‍ ഈ മഹനീയപദം നമുക്ക് നഷ്ടപ്പെട്ടു. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് അനന്തനന്മയായ ദൈവം

ദൈവം ഒരു പുതിയ വാതില്‍ തുറക്കും, പരിശുദ്ധ അമ്മ പറയുന്നത് കേള്‍ക്കൂ

പലവിധത്തില്‍ അടഞ്ഞുകിടക്കുന്ന പല വാതിലുകള്‍ക്ക് മുമ്പില്‍ നിരാശരായി കഴിയുന്നവരായിരിക്കും നമ്മള്‍. സാമ്പത്തികബുദ്ധിമുട്ടുകളുടെ, ജോലിയില്ലായ്മയുടെ,രോഗങ്ങളുടെ,ദൈവവിശ്വാസമില്ലായ്മയുടെ പലപല അടഞ്ഞ വാതിലുകള്‍.. പക്ഷേ പരിശുദ്ധ അമ്മ നമുക്ക്