Browsing Category

MARIOLOGY

വണക്കമാസം പതിനാറാം തീയതി

ഉണ്ണീശോയുടെ പിറവി പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്‍ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര

പരിശുദ്ധ മറിയം സംസാരിച്ച അവസാനത്തെ വാക്ക് ഏതാണെന്ന് അറിയാമോ?

പരിശുദ്ധ അമ്മ നമ്മുടെ സ്വന്തം അമ്മയാണ്. ആ അമ്മയുടെ വാക്കുകള്‍ നമുക്ക് അമ്മയെപോലെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാണ്. കുറച്ചുവാക്കുകള്‍ കൊണ്ട് മാത്രം മഹാകാവ്യം രചിച്ച പരിശുദ്ധ അമ്മയുടേതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ

മരിയന്‍ പത്രത്തില്‍ വണക്കമാസം പതിനഞ്ചാം തീയതി

ബദ് ലഹേമിലേക്കുള്ള യാത്ര പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനെ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന്‍ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു.

വണക്കമാസം പതിനാലാം ദിവസം മരിയന്‍ പത്രത്തോടൊപ്പം

പരിശുദ്ധ കന്യകയുടെ സന്ദര്‍ശനം പ.കന്യക ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഉടനെ, അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുവാനായി യൂദയായിലെ ഒരു പട്ടണത്തിലേക്കു പോയി.അവള്‍ വാര്‍ദ്ധക്യ കാലത്ത്

പരിശുദ്ധ അമ്മയ്ക്ക് നല്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ഏതാണെന്നറിയാമോ?

പരിശുദ്ധ കന്യാമറിയത്തിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ഏതായിരിക്കും? എപ്പോഴെങ്കിലും അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. ജപമാല.. ? വണക്കമാസം…? വിശുദ്ധ കുര്‍ബാന..? ഇതൊക്കെയും പരിശുദ്ധ അമ്മയെ സന്തോഷിപ്പിക്കാനുള്ള കാരണങ്ങള്‍ തന്നെ.

വണക്കമാസം പതിമൂന്നാം ദിവസം, മരിയന്‍ പത്രത്തില്‍

ദൈവമാതാവിന്‍റെ അതിശ്രേഷ്ഠ മാതൃത്വം മാതൃത്വം ശ്രേഷ്ഠമാണെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്ഠവും അത്യുന്നതവുമാണ്. തിരുസഭ കന്യാമറിയത്തെ വിവിധ നാമങ്ങളില്‍ വിളിച്ചപേക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റം ഉത്കൃഷ്ടവും മഹത്തരവുമായത് ദൈവമാതാവ്

വണക്കമാസം പന്ത്രണ്ടാം ദിവസം, മരിയന്‍ പത്രത്തില്‍

ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന്‍ പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. "നന്മ നിറഞ്ഞവളെ, നിനക്കു

ദൈവമാതാവിനോടുള്ള വണക്കമാസം, പതിനൊന്നാം ദിവസം മരിയന്‍പത്രത്തില്‍

ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക ദൈവിക ദൗത്യ വാഹകനായ ഗബ്രിയേല്‍ ദൂതന്‍ മേരിയെ സമീപിച്ച് ദൈവവചനം അറിയിച്ചു. മറിയം ദൈവവചനം സ്വീകരിക്കുന്നതിനു എത്ര സന്നദ്ധയായിരുന്നു എന്ന്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. "നീ ഒരു പുത്രനെ

മരിയന്‍ പത്രത്തില്‍ വണക്കമാസം പത്താം ദിവസം

പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു

വണക്കമാസം ഒമ്പതാം ദിവസം; പരിശുദ്ധ കന്യകയുടെ വിവാഹം

പരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍ പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍ വസിച്ചിരുന്നവരോടു സ്‌നേഹാദരങ്ങളോടു കൂടിയാണ് അവള്‍ പെരുമാറിയിരുന്നത്. അക്കാലത്ത് യൗവ്വന പ്രായമായവര്‍ ദേവാലയത്തില്‍